Ind disable
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കേണ്ടതാണ്. ഫയര്‍ഫോക്സില്‍ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, ഗള്‍ഫ്‌ മലയാളി, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. , ബ്ലോഗ്ഗര്‍. ഉപകര പ്രദമായ വിവരങ്ങള്‍ ഇന്ത്യയിലും വിദേശത്തും ഉള്ള, താല്പര്യമുള്ള വായനക്കാര്‍ക്ക് ന്യൂസ്‌കല്‍ ഇവിടെ പ്രസിദ്ധീകരിക്കാന്‍ കമന്റ്‌ വഴി റിക്വസ്റ്റ് ചെയ്യാവുന്നതാണ്. ബ്ലോഗ്ഗെര്‍ക്കുവേണ്ടി പി ആര്‍ ഓ.


ങ്ഹാ, സമയം ഒരുപാടായി !!!

Monday, June 04, 2012

വീട്ടിലിരുന്നു പഠിക്കാം,


ÕàGßÜßøáKá ÉÀßAÞ¢, ÈßKá ÉÀßAÞ¢ çÕÃæÎCßW µß¿KᢠÉÀßAÞ¢. ³YèÜX ¿câ×X ØVÕàØáµ{áæ¿ ¯xÕᢠÕÜßÏ ÕÞ·íÆÈÎÞÃßÄí. Õ߯cÞVÅßµZAí ØíçÉÞAY §¢±ß×í ÎáÄW Ø¢·àÄÕᢠÈãJÕá¢ Õæø §JøJßW ÉÀßAÞ¢. ¥ÇcÞɵVAí ÈßÖíºßÄ çÏÞ·cÄÏáæICßW ÉÞV¿í è¿ÎÞÏᢠ¥ˆÞæÄÏᢠ³YèÜX ¿câGùÞÏß ç¼ÞÜß çÈÞAÞ¢.

ÎáKßW dÉÕÞØßµZ
çµø{JßæÜÞæA ®Lí ³YèÜX ¿câ׿ÈKá ºßÜæøCßÜᢠ¦çÜÞºßAáKáIÞµá¢. çµø{JßW Ø¢·Äß É‚É߿߂á Äá¿Bß ÏßçGÏáUâ. Éçf ³YèÜX ¿câ׿a dÉÇÞÈ ©ÉçÏÞµíÄÞA{ßæÜÞKí dÉÕÞØß ÎÜÏÞ{ßµ{ÞÃí. ³YèÜX ¿câ×X ÕcÞÉ µÎÞÏÞW ¿câ×X ¿à‚VÎÞøáæ¿ ÉÃßçÉÞµáçÎÞæÏK çÉ¿ßÏᢠØbÞÍÞÕßµÎÞÏᢠ©IÞµÞ¢. Éçf ³YèÜX ¿câGVÎÞøÞÏß §çMÞZJæK ¥çȵ¢ ÎÜÏÞ{ßµZ ç¼ÞÜß æº‡áKáIí. Õ߯cÞVÅßµæ{ ØbL¢ ÕàGßÜßøáJßÏᢠ¥Õøáæ¿ ÕàGßWçMÞÏᢠ¿câ ×æÈ¿áAáK ¥ÇcÞɵøßW ÉÜøá¢ ²ÝßÕá ØÎÏ¢ ³YèÜX ¿câ GùÞÏᢠç¼ÞÜß æº‡áKá.  §æÄˆÞ¢ ØÞfcæM¿áJáKÄᢠ²øá ÎÜÏÞ{ßÏÞÃí_
www.2tion.com ®K ³YèÜX ¿câ×X çØÕÈJßÈᢠøâÉ¢ ÈWµßÏ æµÞˆÞ¢ æµÞGÞøAø ÕßÜBù ØbçÆÖß Øá¼Ïí ¼ß.ÉßU. ÈßÜÕßW ·â·ßZ çØV‚ßW Õæø §LcX ³YèÜX ¿câ×X ØVÕàØí ®Ká ÈWµßÏÞW ¦Æc¢ Õøßµ æºææKÏᑚ ®ÁíæØVÕí (EdServ) ®K µOÈßÏáæ¿ µàÝßÜáU www.2tion.com ¦Ãí.  2006W ¦ø¢Íß‚ 2tion.com æa Üfc¢  çØÞ×cW æÈxí ÕVAß¹í ÎÞÄãµÏßæÜÞøá Õ߯cÞVÅß µâGÞÏíÎ ¦ÏßøáKá. 2008W §LcÏᑚ Îßµ‚ ÌߨßÈØáµZ µæIJÞX È¿K ÜßÌêè¿ ÌߨßÈØí çµÞ¢Éxà×ÈßW ¦Æc 10 ØíÅÞÈB{ßW 2tion.com ©¢ ¼Ïß‚á µÏùßÏçÄÞæ¿ÏÞÃí ÖádµÆÖ æÄ{ßÏáKÄí.  Õ߯cÞÍcÞØÞÇß×íÀßÄ çØÕÈBZ È¿JáK ®Áí æØVÕí ®K ØíÅÞÉÈ¢ 2009W 2tion.comæÈ ¯æx¿áJá. ³YèÜX ¿câ×Èí ¦ÕÖcAÞçøùßJá¿BßÏ ØÎÏÕáÎÞÏßøáKá ¥Äí. ÈßÜÕßW ÎáMÄßÈÞÏßøJßçÜæù ¿câGVÎÞøá¢ ÜfAÃAßÈá Õ߯cÞVÅßµ{áÎÞÏß ÉÀßM߂ᢠÉÀ߂ᢠÎáçKùáK µâGÞÏíÎÏÞÏßøßAáµÏÞÃí www.2tion.com.

Õ߯cÞVÅßµZAí
www.2tion.com ®K æÕÌíèØxßW Õ߯cÞVÅßµZAí Øì¼ÈcÎÞÏß ø¼ßØíxV 溇ޢ. ²çGæù ¿câGVÎÞøáæ¿ çÏÞ·cĵ{áZæMæ¿ÏáU ædÉÞèËÜáµZ æÕÌíèØxßW ÜÍcÎÞÃí. §ÕøßW ÈßKí ÈÎáAí ¯Äí Õß×ÏJßÈÞçÃÞ ¿câGæù ¦ÕÖcÎÞ ÏáUÄí ¥Õæø µæIJÞ¢. ÄßøæE¿áAáK ³çøÞ ¿câGùáæ¿Ïᢠ10ê15 ÎßÈßxí èÆV¸cÎáU æÁçÎÞ ÐÞØí Õ߯cÞVÅßAí ÜÍßAá¢. §Äá µIí ÕßÜÏßøáJß Îßµ‚ ¿câGæù ÄßøæE¿áAÞ¢. ÉßKà¿í Õ߯cÞVÅßÏᢠ¿câGùᢠÄNßW ºV‚ æºÏíÄá ËàØí ÈßÖíºÏßAáµ.  ·ZËí øÞ¼cB{ßÜᢠÎxáÎáUÕV ²øá Õß×ÏJßÈí ²øá ÕV×çJ AáU ËàØí ²øáÎß‚á ÈWµÞùáæIKᢠØá¼Ïí ÉùÏáKá. ÎÃßAâV ¥¿ßØíÅÞÈJßÜᢠËàØí ÈßÖíºÏßAÞ¢. ¦Æc ¥Fí ÐÞØáµZAáU ËàØí Äá¿AJßW ÈWµÃ¢. ¯æÄCßÜᢠµÞøÃÕÖÞW ¿câGùßÈí ÐÞØí ®¿áAÞÈÞÏßæˆCßW 2tion.com ¦ ËàØí Äßøßæµ ÈWµá¢. Õ߯cÞVÅßµ{áæ¿ çÙÞ¢ÕVAáZæMæ¿ ¿câ ×X ¿à‚æùæAÞIá æº‡ßAÞæÄ ØbÏ¢ 溇ÞÈáU ØÙÞÏÎÞÃí ÐìÁí ®Ká çÉøßG(Class Lessons On UrDemand)çØÕÈJßÜâæ¿ 2tion.com ÜÍcÎÞAáKÄí.

¥ÇcÞɵVAí
³YèÜX ¿câGùÞÕÞX  ¥ÇcÞɵV ¦Æc¢
2tion.com æÕÌíèØxßW ø¼ßØíxV æºÏíÄí Õ߯cÞÍcÞØ çÏÞ·cĵ{áZæMæ¿ÏáU ÕßÕø¢ ÈWµÃ¢. §ÕæÏˆÞ¢ ÕßÖÆÎÞÏß ÉøßçÖÞÇß‚í ¥ÇßµãÄV ¥çÉfµæÈ ØÎàÉßAá¢. ¥çÉfµÈí çÕI çÏÞ·c ĵ{áçIÞ, µ¢ÉcâGV Éøß¼í¾ÞÈÎáçIÞ, ¥çÉfµæa ÕàGßçÜÞ ³ËߨßçÜÞ ³YèÜX ¿câ×Èá çÕI ØìµøcB{áçIÞ (§aVæÈçxÞ¿á µâ¿ßÏ µ¢ÉcâGV, æÕÌí µcÞ¢, æÙÁíæØxí ©ZæMæ¿ÏáU ¥ÈáÌt ØìµøcBZ) Äá¿BßÏÕÏÞÃí ÉøßçÖÞÇßAáµ. ¿câ×X ƒØßæa dÉàÎßÏ¢ ¿câGùÞÕÞX  ËàØáIí. ®KÞW Õ߯cÞVÅßµZ ÈWµáK ËàØßW ÈßKí ²øá ÄáµÏᢠ2tion.com ¨¿ÞAáµÏßÜï.

³YèÜX ¿câ×Èá çÕI ®ˆÞ ØÞçCÄßµ ÉøßÖàÜÈÕᢠ³YææÜÈÞÏßJæK ÈWµá¢. ÐÞØí ÎáùßÏᑚ †ÞAí çÌÞÁí çÉÞæÜ
2tion.comW ²øá èÕxí çÌÞÁáIí. ¿câGV §ÄßæÜÝá ÄáKÄí Õ߯cÞVÅßAí ¥çMÞZJæK ØbL¢ µ¢ÉcâGùßW µÞÃÞ¢. ¨ èÕxíçÌÞÁí §XÕßçx×ÈÞÃí ¿câGV Õ߯cÞVÅßAí æÎÏßW 溇áµ. ®çMÞÝÞÃí ÐÞæØK ØÎÏÕᢠ¥ÄßÜáIÞµá¢. Õ߯cÞV ÅßAᢠØbL¢ ÐÞØí ØÎÏ¢ ÈßÖíºÏßAÞÈᢠÎÞxß ÕÏíAÞÈáÎÞµá¢. ³YèÜX ¿câ×Èᑚ çÜÞçµÞJø Ø¢ÕßÇÞÈB{áÉçÏÞ·ß ‚ÞÃí ¿câ×X ƒØßæa dÉÕVJÈ¢.

Õ߯cÞVÅßµ{áæ¿Ïᢠ¥ÇcÞɵøáæ¿Ïᢠ®ˆÞ ØÞçCÄßµ Ø¢ÖÏBZAá¢
2tion.comW ©Jø¢ ćÞùÞAßÏßGáIí.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Find ;- ISD code , Pincode, Missed call, Ipaddress, Net speed,

വിവിധ രാജ്യങ്ങളുടെ ഐ എസ ഡി കോഡ് കണ്ടെത്താനും, ബാങ്കുകളുടെ ഐ എഫ് എസ് സി കോഡ്, അഡ്രസ്‌ എന്നിവ കണ്ടെത്താനും, മൊബൈല്‍ മിസ്സെദ്‌ കാള്‍ കണ്‍ട്രി, ഏരിയ, നെറ്റ്‌വര്‍ക്ക് കണ്ടെത്താനും,  Pin അഥവാ, സ്ഥലത്തിന്റെ പിന്‍ കോഡ് കണ്ടെത്താനും,  Computer ഐ പി അഡ്രസ്‌   രാജ്യത്തു നിന്ന് operate ചെയ്യുന്നു എന്നറിയാനും ഒക്കെ അതതു ലിങ്കില്‍ ക്ലിക്കി പോകാവുന്നതാണ്.  നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റിന് എന്ത് സ്പീഡ് ഉണ്ട് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക,  വിവിധ currency convert ചെയ്തു അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Friday, June 01, 2012

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം നിങ്ങളുടെ മൊബൈല്‍!!

 സൂപ്പര്‍ മാര്‍ക്കറ്റായാലും പെട്രോള്‍ ബങ്കായാലും ‘കാര്‍ഡ് സ്വയ്പ്പ് ചെയ്യുക’ എന്നതാണ് പുതിയ രീതി. പൈസ കയ്യില്‍ കൊണ്ടുനടക്കേണ്ട എന്നൊരു ലാഭം ഇതിനുണ്ട്. പലരുടെയും പഴ്സില്‍ നാലും അഞ്ചും ക്രെഡിറ്റ് കാര്‍ഡും ഒന്നോ രണ്ടോ ഡെബിറ്റ് കാര്‍ഡും ഉണ്ടാവുക സ്വാഭാവികം. ഇപ്പോള്‍ ഈ രീതിയും പഴഞ്ചനാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഡുകള്‍ക്ക് പകരം നിങ്ങളുടെ മൊബൈല്‍ തന്നെ എന്തിനുമേതിനും ഉപയോഗിക്കാവുന്ന സം‌വിധാനമാണ് വരുന്നത്.
കാര്‍ഡുകള്‍ക്കു പകരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങാവുന്ന ടോപ്പ് ആന്‍ ഗോ സംവിധാനം പുറത്തിറങ്ങിയിരിക്കുന്നു. ബ്രിട്ടണിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ചു പൗണ്ടുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പണമടയ്ക്കാന്‍ കഴിയും. മൊബൈലില്‍ ഇനിതായി കെഡ്രിറ്റ്‌ കാര്‍ഡിന്റെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള പേ ടാഗ്‌ തിരുകുകയാണ് ചെയ്യുന്നത്. ഇതിനുള്ള ഓപ്ഷനുമായാണ് ഇനിയുള്ള മൊബൈലുകള്‍ ഇറങ്ങുക എന്നറിയുന്നു.
പേ ടാഗില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോചിപ്പാണ്‌ ബാങ്ക് അക്കൗണ്ടുമായി ഫോണിനെ ബന്ധിപ്പിക്കുക‌. ഇതിലെ പ്രത്യേകതരം ആന്റിനയിലൂടെ ക്രെഡിറ്റ്കാര്‍ഡ്‌ അക്കൗണ്ട്‌ തീര്‍ച്ചപ്പെടുത്തി പിന്‍ നമ്പര്‍ കൂടാതെ തന്നെ പെയ്‌മെന്റ് നടത്താന്‍ കഴിയുന്നു. ബാര്‍ക്ലേയ്സ്‌ ബാങ്കാണ് ആദ്യമായി ഈ സം‌വിധാനം നടപ്പാക്കുന്നത്‌. ക്രെഡിറ്റ് കാര്‍ഡുകളുടെ നമ്പര്‍ തട്ടിയെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ പുതിയ സം‌വിധാനത്തിലൂടെ ഒഴിവാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മൊബൈല്‍ വാലറ്റ് രീതിയെ ഇപ്പോള്‍ തന്നെ പല റീട്ടെയിലര്‍മാരും പിന്തുണയ്ക്കുന്നുണ്ട്. വെയ്ട്രോസ്‌, മക്‌ ഡൊണാള്‍ഡ്സ്‌, ബൂട്സ്‌, ടെസ്കോ എന്നിവയൊക്കെ ഈ രീതിയെ പിന്തുണയ്ക്കുന്ന ചില റീട്ടെയിലര്‍മാരാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ലണ്ടന്‍ ബസുകളിലും മൊബൈല്‍ പണമടയ്ക്കല്‍ രീതി പ്രാവര്‍ത്തികമാകും. ലളിതമായ ഈ രീതി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അടുത്ത വര്‍ഷത്തോടെ വ്യാപിക്കും എന്ന് കരുതപ്പെടുന്നു.
ഈ രീതിയുടെ മറ്റൊരു പതിപ്പ് ഇന്ത്യയിലും ഇപ്പോള്‍ നിലവിലുണ്ട്. എയര്‍‌ടെല്ലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍‌ഫോസിസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ പേര് എയര്‍ടെല്‍ മണി എന്നാണ്. എന്നാല്‍, ബില്ലുകള്‍ അടയ്ക്കുക, മൊബൈലോ ഡിടി‌എച്ചോ റീചാര്‍ജ് ചെയ്യുക, സിനിമാ ടിക്കറ്റ് ബുക്കുചെയ്യുക, തെരഞ്ഞെടുക്കപ്പെട്ട കടകളില്‍ ബില്ലടയ്ക്കുക, പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിവയൊക്കെ ഇത് ഉപയോഗിച്ച് ചെയ്യാം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഉമ്മന്‍‌ചാണ്ടിക്ക് വധഭീഷണി !!

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വധഭീഷണി. സ്ഫോടനത്തിലൂടെ മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് ഭീഷണി. വ്യാഴാഴ്ച അര്‍ധരാത്രിയോടെ റെയില്‍വെയുടെ അലര്‍ട്ട്‌ നമ്പരില്‍ എസ്‌ എം എസ്‌ ആയാണ്‌ ഭീഷണി സന്ദേശമെത്തിയത്‌. വെള്ളിയാഴ്ച മുഖ്യമന്ത്രിയെ ബോംബ്‌ സ്ഫോടനം നടത്തി കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയുടെ ഉളളടക്കം. പൊലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈയില്‍ ഫോണിന്റെ ഉടമ കാസര്‍കോഡ്‌ സ്വദേശിയാണെന്ന്‌ തെളിഞ്ഞു. തന്റെ ഫോണ്‍ രണ്ട്‌ മാസം മുന്‍പ്‌ നഷ്ടപ്പെട്ടന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാളെ വിശദമായി ചോദ്യം ചെയ്ത്‌ വരികയാണ്‌.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Thursday, May 31, 2012

ഒഴിവു വേളകളില്‍ പണം ഉണ്ടാകാന്‍ സോഷ്യല്‍ മീഡിയ !!


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബിസിനസ്‌ തുടങ്ങികോളൂ ഇതാ പണം !!


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ആധാര്‍ ഇനി എന്റെ നമ്പര്‍ !

അഞ്ചു വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിക്കും പന്ത്രണ്ടക്ക നമ്പര്‍. ജനിച്ചു വീണയുടനും ആധാര്‍ ഉണ്ടാക്കാം.പക്ഷെ അച്ഛന്റെയും അമ്മയുടെയും for more click here

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Tuesday, May 29, 2012

ജവാസാത്ത് ഇ-സര്‍വീസ് രജിസ്ട്രേഷനും ആക്ടിവേഷനും ‘ജിറ്റക്സി’ല്‍ സൗകര്യം !!

റിയാദ്: ജവാസാത്തി (സൗദി പാസ്പോര്‍ട്ട് വിഭാഗം) ന്‍െറ ഇലക്ട്രോണിക് സര്‍വീസ് രജിസ്ട്രേഷനും ആക്ടിവേഷനും ‘ജിറ്റക്സ്-2012’ല്‍ സൗകര്യം. റിയാദ് ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ തിങ്കളാഴ്ച ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് കമ്യൂണിക്കേഷന്‍സ് എക്സിബിഷനില്‍ ആഭ്യന്തര മന്ത്രാലയമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇ-സര്‍വീസ് ലഭ്യമാകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്സ്, ഏജന്‍സി ഫോര്‍ സിവില്‍ അഫയേഴ്സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴില്‍ പ്രദര്‍ശനത്തില്‍ അണിനിരന്നിട്ടുള്ളത്. തങ്ങളുടെ സേവനങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളിലൂടെ കൃത്യമായും വേഗത്തിലും ലഭ്യമാകുന്ന രീതികള്‍ വെളിപ്പെടുത്തുന്ന പ്രദര്‍ശനം ആകര്‍ഷകമാണ്.
മുഖ്യ ആകര്‍ഷകം ഇ-സര്‍വീസ് തന്നെ. കൗണ്ടറില്‍ നിരവധി ഇലക്ട്രോണിക് കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് സ്റ്റെപ്പുകളിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇലക്ട്രോണിക് ആപ്ളിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇഖാമ നമ്പര്‍ എന്‍റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടും. ശേഷം മൊബൈല്‍ ഫോണിലേക്ക് ആക്ടിവേഷന്‍ കോഡ് എസ്.എം.എസായി വരും. അത് എന്‍റര്‍ ചെയ്യുമ്പോള്‍ വിരലടയാളം ആവശ്യപ്പെടും. തുടര്‍ന്ന് കിയോസ്കിലെ കാമറ പ്രവര്‍ത്തനക്ഷമമാകുകയും ചിത്രം പകര്‍ത്തുകയും ചെയ്യും.
ഇനി www.moi.gov.sa എന്ന വെബ്സൈറ്റില്‍നിന്ന് ആവശ്യമായ ഇ-സേവനങ്ങള്‍ നേടാം. ലോഗിന്‍ ചെയ്താല്‍ സൈറ്റിലെ ഇ-സര്‍വീസ്, ഇ-ഡാഷ്ബോര്‍ഡ് എന്നീ ടാബുകളിലാണ് ആവശ്യമായ സേവനങ്ങളുണ്ടാവുക. സ്പോണ്‍സറുടെ ഐ.ഡി നമ്പറുള്‍പ്പടെ തൊഴില്‍ ദാതാവിന്‍െറയും തൊഴിലാളിയുടേയും വിവരങ്ങള്‍, ഇഖാമയുടേയും ഡ്രൈവിങ് ലൈസന്‍സിന്‍േറയും കാലാവധിയും പുതുക്കേണ്ട തീയതിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഭാര്യ, കുട്ടികളുള്‍പ്പെടെ ആശ്രിതര്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലാണെങ്കില്‍ അവരുടെ വിവരങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങള്‍, വാഹനങ്ങളുടെ പെര്‍മിറ്റും ഓണര്‍ഷിപ്പ് ചെയ്ഞ്ചിങ്ങുമുള്‍പ്പടെ മറ്റു വിവരങ്ങള്‍, സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നത്. ആശ്രിതരുടെ റീ എന്‍ട്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും. ഇഖാമ പോലുള്ള ഔദ്യാഗിക രേഖകളുടെ കാലാവധി അവസാനിക്കുന്ന തീയതിയും മറ്റും എസ്.എം.എസുകളായി അറിയിക്കും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഒമാന്‍ സര്‍ക്കാറിന്റെ അധ്യാപക പുരസ്കാരം മലയാളിക്ക് !!

 മസ്കത്ത്: രാജ്യത്തെ മികച്ച അധ്യാപകര്‍ക്ക് ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയം നല്‍കുന്ന പുരസ്കാരത്തിന് മലയാളി അര്‍ഹനായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഓടക്കാലി സ്വദേശി കെ.കെ. രാജീവിനാണ് (36) ഈ അപൂര്‍വ ബഹുമതി. പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 150 അധ്യാപകരിലെ ഏക ഇന്ത്യക്കാരനും രാജീവാണ്. എട്ടുവര്‍ഷമായി ബര്‍ക ഒഗ്ദയിലെ മദ്റസത്തുല്‍ സഹ്ബാ വയില്‍ എന്ന ഒമാനി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനാണ് ഇദ്ദഹേം.തിങ്കളാഴ്ച അല്‍ബുസ്താന്‍ പാലസില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഒമാന്‍ വിദ്യാഭ്യാസമന്ത്രി ഡോ. മദീഹ ബിന്‍ത് അഹ്മദ് ബിന്‍ നാസിര്‍ ആല്‍ശിബാനിയ രാജീവിന് പുരസ്കാരം കൈമാറി. വിദ്യാഭ്യാസരംഗത്ത് രാജീവിന്റെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്ന പ്രശസ്തിപത്രവും ലാപ്ടോപ്പും, ഒപ്പം ആദരിച്ച അധ്യാപകരുടെ പേരുവിവരമടങ്ങുന്ന സ്മരണികയുമായിരുന്നു പുരസ്കാരം. നാട്ടിലെ ഡി.ഇ.ഒക്ക് സമാനമായി ഒമാനിലുള്ള മുദരിയകളില്‍ നിന്നാണ് പുരസ്കാരത്തിന് പരിഗണിക്കേണ്ട അധ്യാപകരെ നിര്‍ദേശിക്കുന്നത്.കൊച്ചി സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫിസറായ രാജീവ് അവധിയെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രാലയത്തിന് കീഴില്‍ അധ്യാപകനാകുന്നത്. ഇംഗ്ളീഷ് ബിരുദാനന്തര ബിരുദത്തിന് പുറമെ എം.ബി.എ.യും കരസ്ഥമാക്കിയ ഇദ്ദഹേം നേരത്തേ ആന്ധ്രാപ്രദേശില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ റിട്ട. എഞ്ചിനീയര്‍ കരുണാകരന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ഡോ. സുചിത്ര ബര്‍കയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലിചെയ്യന്നു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Friday, May 25, 2012

ബാങ്ക് ശാഖകളില്‍ ഇനി 'സെല്‍ഫ് സര്‍വീസ്' !!

 കൊച്ചി: അക്കൗണ്ട് ബുക്ക് പ്രിന്റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊന്നും ഇനി ബാങ്ക് ശാഖയില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ട. സെല്‍ഫ് സര്‍വീസ് സൗകര്യമൊരുക്കുന്ന ബാങ്ക് ശാഖകള്‍ ഇനി കേരളത്തിലും. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂണിയന്‍ ബാങ്കിന്റെ എറണാകുളത്തെ തേവര, പാലാരിവട്ടം ശാഖകളാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' ശാഖകളാക്കി മാറ്റിയിരിക്കുന്നത്. ഇടപാടുകാര്‍ക്ക് അക്കൗണ്ട് ബുക്ക് പ്രിന്റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊക്കെയുള്ള മെഷീനുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍ ബാങ്കിങ് ടെര്‍മിനലുകള്‍, ക്യൂ മാനേജ്‌മെന്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ശാഖകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നതിനൊപ്പം ഇടപാടുകാര്‍ക്ക് സമയലാഭവുമുണ്ടാക്കുന്നതാണ് യൂണിയന്‍ എക്‌സ്പീരയന്‍സ് എന്ന് ബാങ്ക് അധികൃതര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന് പുറമെ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി 20 ശാഖകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം അവതരിപ്പിച്ചത്. ശാസ്ത്രീയമായ പഠനത്തിലൂടെയാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' വികസപ്പിച്ചിരിക്കുന്നത്. മെക്കന്‍സി ആന്‍ഡ് കമ്പനിയാണ് ഇതിന്റെ കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ചിരിക്കുന്നത്.
തേവര, പാലാരിവട്ടം ശാഖകളിലെ 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ (കേരള, തമിഴ്‌നാട്) എസ്.കെ.ഭാര്‍ഗവ ഉദ്ഘാടനം ചെയ്തു. എറണാകുളം റീജ്യണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മായാങ്ക് മേത്തയും സന്നിഹിതനായിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വീട്ടില്‍ വരുന്ന ഗ്യാസ് സിലിണ്ടര്‍ എങ്ങനെ ചെക്ക് ചെയ്യാം !!

 ഗ്യാസ് സിലിണ്ടര്‍ ചെക്ക് ചെയ്യുന്ന വിധം. വീട്ടില്‍ വരുന്ന സിലിണ്ടര്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ താനോ എന്ന് അറിയാന്‍ ആയി; പിടിയിലെ മൂന്നു ലോഹ പട്ടയില്‍ ഒന്നില്‍ എഴുതി കാണാവുന്ന ( A-12 ) ഇതുപോലെ എന്നോ ഉധഹരനമായി കാണാം.    അത് ശ്രദ്ധിച്ചു ഡേറ്റ് കഴിഞ്ഞതാണോ എന്ന് മനസ്സിലാക്കാം. അവസാനത്തെ രണ്ടക്കം സിലിണ്ടര്‍ കാലാവധി തീരുന്ന വര്ഷം ആകുന്നു.  ഇത് എല്ലാ വീട്ടമ്മമാര്‍ക്കും വായനക്കാര്‍ പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.  അപകടം കുറക്കാന്‍ ആണ് സിലിണ്ടര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.  ഇത് ഡിസ്ട്രിബ്യൌതട്ട്  ചെയ്യുന്നവരും, ഫില്ലിംഗ് ചെയ്യുന്നവര്ഉം ശ്രദ്ധിച്ച ശേഷം ആണ് വിതരണം ചെയ്യക. എന്നിരുന്നാലും വീട്ടില്‍  വരുന്ന സിലിണ്ടര്‍ ചെക്ക് ചെയ്യുന്നത്, കൊണ്ട് വരുന്ന സമയത്ത് തന്നെ ചെയ്യുന്നത് നന്നായിരിക്കും. ബ്ലോഗ്ഗര്‍.

Example:

A-12  - March 2012 expiry
B-12  - June 2012 expiry
C-12 - September 2012 expiry
D-12 - December 2012 expiry


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Wednesday, May 23, 2012

തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു. !!

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ലാമി നാഷന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ റിമൂവ് ചെയ്യാം ! !


LAMINATION OF CERTIFICATES
All over the world, the people face difficulty in keeping their precious documents such as the educational qualification certificates or documents of various deeds, stamp papers of land ownership, fixed bank deposit certificates, marriage certificates etc safe and undamaged or unstained or without letting change its physical condition.

Mainly the educational qualification that one achieves in their early years during their school or college days have to be maintained throughout their life for later use challenging the different climatic conditions or unsecured or careless storage they live with.
One of the common options left to overcome this problem of preserving the paper documents was simply met by keeping it laminated, without knowing the difficulty of taking it out from the lamination if needed.
Now a day’s many Indian universities issue already laminated certificates to its students that increase this dilemma in to more and more panic.

THE CERTIFICATE DE- LAMINATION

The documents that are preserved and kept laminated have to be taken out for various reasons.
For example, every Indian citizen seeking migration in to some countries abroad needed to authenticate his/her educational qualification duly attested by the competent authority.Some of the state or Central government authorities in India do not accept the laminated certificates. In all these cases, the authorities would ask the lamination be removed.
The Delamination of Certificates can be defined as the forceful removal of the lamination sheet as well as the adhesive coating on it without making any damage to the document lying inside it.

REMOVAL OF LAMINATION

However, the process of lamination is very simple and less time consuming when it comes to the question of removing the lamination and taking out the document becomes a tedious and most risky task. Trying to remove the lamination manually would cause sever damage to the document lying inside it.
Though there are many type of lamination machines available in the world unfortunately there is no machine as such is available to remove the lamination of all types of documents.
The reason behind it might be mainly there are more than 1000 known type of lamination sheets available in the market as far as the thickness or the quantity or quality of adhesive layer pasted on it are concerned.
The pressure and degree of heat applied on the same document while laminating may vary from one millimeter to another millimeter area makes the removal of it highly risky. Another risk involved is the present state of the document before lamination may not be similar in all the cases and hence no uniform theory could be possible to apply universally.
Several institutions across the world have tried different methods to remove the document out of lamination safely. Many of them tried the method of chemical de-lamination. There are few situations in which the quality of the printed ink of such documents was drastically reduced during such process or the letters on it were fully dissolved in the chemical that used for de-lamination and was permanently lost.

There are some other institutions who tear off the top layer of the paper documents to felicitate any clerical entry on it and such a de-lamination could not justify the word “De Lamination”.
We do not either tear off the paper or make any damage. for more details click here

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആക്കുന്നു !!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യയന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 190 മുതല്‍ 194 ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കാതെ ഘട്ടംഘട്ടമായി ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം 200-ഉം തുടര്‍ന്ന് 220 ആയും വര്‍ധിപ്പിക്കും.

പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് സമിതിയുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കേന്ദ്രനിയമത്തില്‍ എല്‍.പിയില്‍ 200 ദിവസമോ 800 മണിക്കൂറോ ഒരു വര്‍ഷത്തില്‍ ക്ലാസ് നടത്തണമെന്നാണ് വ്യവസ്ഥ. യു.പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടക്കണം. ഇപ്പോള്‍ ശനിയും ഞായറും അവധിയാക്കി അഞ്ചു ദിവസമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏതുവിധത്തില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് അധ്യാപക സംഘടനകള്‍ക്ക് വലിയ യോജിപ്പില്ല. അഥവാ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ കാഷ്വല്‍ അവധിയുടെ എണ്ണം വര്‍ധിപ്പിച്ചു തരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 അവധിയാണ് അധ്യാപകര്‍ക്കുള്ളത്. ഇത് 20 ആക്കി നല്‍കണം.

നിലവില്‍ 10 മുതല്‍ നാല് വരെയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കണ്ടെത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഈ നിര്‍ദേശം നടപ്പായാല്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമെന്ന രീതി തുടരാനാകും. അധ്യാപകര്‍ക്ക് ഏറെയും ഈ നിര്‍ദേശത്തോടാണ് യോജിപ്പ്. ഒമ്പതര മുതല്‍ നാലര വരെ ക്ലാസ് നടത്താമെന്നാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ 190 ദിവസത്തിനു മുകളില്‍ ക്ലാസ് നടക്കുന്നതുകൊണ്ട് അത് 200 ആക്കിയാല്‍ തന്നെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പ്രാദേശികമായി നല്‍കുന്ന അവധികള്‍ക്കു പകരം ക്ലാസ് നടത്തിയാല്‍ മതിയാകും. എന്നാല്‍ 220 ദിവസം തന്നെ തികയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരും. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഓണം, ക്രിസ്മസ് അവധികളില്‍ കൈവയ്ക്കുന്നതിനോട് അധ്യാപകര്‍ക്കും ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും യോജിപ്പില്ല. കൂടുതല്‍ ശനിയാഴ്ചകളില്‍ ക്ലാസ് നടത്തുകയാണ് ഇതിനുള്ള പോംവഴി.

ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള യു.പി സ്‌കൂളുകളില്‍ ഫിബ്രവരി മുതല്‍ ഇപ്പോള്‍ ക്ലാസ് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പത്താം ക്ലാസിന്റെ മോഡല്‍ പരീക്ഷയ്ക്കുമുമ്പായി തന്നെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം അവസാനിപ്പിക്കും. അവര്‍ക്ക് പിന്നീട് വാര്‍ഷിക പരീക്ഷയേ ഉണ്ടാകൂ. ഈ സ്ഥിതിയും മാറേണ്ടതുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രിലിലേക്ക് മാറ്റി മാര്‍ച്ച് വരെ പൂര്‍ണമായും അധ്യയനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശം ഏറെനാളായി ചര്‍ച്ചയിലുള്ളതാണെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിലേക്ക് സ്‌കൂള്‍ മാറ്റവും മറ്റും നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരും.

വിവിധമേളകള്‍ കഴിവതും അവധി സമയത്തേക്ക് ക്രമീകരിച്ചാണ് അധ്യയന ദിവസങ്ങളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മേളകള്‍ നടത്തുന്ന ദിവസങ്ങളും സാധ്യായ ദിവസങ്ങളായി എണ്ണണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഏറിയ പങ്കിലും 220 ന് മേല്‍ സാധ്യായ ദിവസങ്ങളുണ്ട്. കേരളത്തില്‍ വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ടും രാഷ്ട്രീയ കാരണങ്ങളാലും അവധിദിനങ്ങള്‍ കൂടുതലായതിനാലാണ് അധ്യയന ദിവസങ്ങള്‍ കുറയുന്നത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Tuesday, May 22, 2012

യു.കെ. വിസാ അപേക്ഷകര്‍ക്ക്‌ ടി.ബി. പരിശോധന നിര്‍ബന്ധം !!

 ലണ്ടന്‍: ഇന്ത്യ അടക്കം 67 രാജ്യങ്ങളില്‍നിന്നുള്ള വിസാ അപേക്ഷകര്‍ക്ക്‌ ടി.ബി. പരിശോധന നിര്‍ബന്ധിതമാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ആറു മാസത്തിലധികം ബ്രിട്ടനില്‍ താമസിക്കാന്‍ വിസ തേടുന്നവര്‍ക്ക്‌ ഇതു ബാധകമാകും. ടി.ബി. പരിശോധനയുടെയും തുടര്‍ ചികിത്സയുടെയും ചെലവ്‌ അപേക്ഷകര്‍ വഹിക്കണം.ഇന്ത്യയില്‍നിന്നും മറ്റ്‌ 66 'ഹൈ റിക്‌സ്' രാജ്യങ്ങളില്‍നിന്നുമുള്ള വിസാ അപേക്ഷകരെ ലക്ഷ്യമിട്ടാണു പുതിയ വ്യവസ്‌ഥ കൊണ്ടുവരുന്നത്‌. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള പദ്ധതിക്ക്‌ അന്തിമരൂപം നല്‍കും. ബ്രിട്ടീഷ്‌ വിമാനത്താവളങ്ങളില്‍ നിലവിലുള്ള ടി.ബി. പരിശോധനാ സൗകര്യം എടുത്തുകളയും. ഇതുവഴി പ്രതിവര്‍ഷം 40 ദശലക്ഷം പൗണ്ട്‌ ലാഭിക്കാമെന്നാണു ബ്രിട്ടന്റെ വിലയിരുത്തല്‍. യു.കെയില്‍ കഴിഞ്ഞ വര്‍ഷം 9,000 പുതിയ ടി.ബി. ബാധിതരെ കണ്ടെത്തിയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 5 ശതമാനം അധികമാണ്‌ ഇത്‌. പുതിയ ടി.ബി. ബാധിതരില്‍ 75 ശതമാനവും വിദേശത്തുനിന്നു യു.കെയില്‍ എത്തിയവരാണ്‌. നിലവില്‍ യു.എസ്‌.എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസാ അപേക്ഷകര്‍ക്കു ടി.ബി. സ്‌ക്രീനിംഗ്‌ നടത്തുന്ന ഏജന്‍സികളുമായി ഏകോപിച്ചു സംവിധാനം ഒരുക്കാനാണു തീരുമാനം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റേഷന്‍ കടകളില്‍ ബയോ മെട്രിക്‌ സംവിധാനം ഏര്‍പ്പെടുത്തും: അനൂപ്‌ ജേക്കബ്‌ !!

 തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷന്‍ സംവിധാനം സുതാര്യമാക്കുന്നതിനായി ബയോ മെട്രിക്‌ സംവിധാനം കൊണ്ടുവരുമെന്ന്‌ ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌. സംസ്‌ഥാന ഭക്ഷ്യ സിവില്‍സപ്ലൈസ്‌ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ അനേകം പദ്ധതികളാണ്‌ സര്‍ക്കാര്‍ വിഭാവന ചെയ്യുന്നതെന്ന്‌ തിരുവനന്തപുരത്ത്‌വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി. സബ്‌സീഡി ഉപഭോക്‌താവിന്‌ ലഭ്യമാക്കുന്ന വിധത്തിലും സാധനങ്ങള്‍ ബ്ലാക്ക്‌ മാര്‍ക്കറ്റിലേക്ക്‌ പോകാതെ തടയുകയും ചെയ്യുന്ന വിധത്തിലുള്ള സംവിധാനമാണ്‌ റേഷന്‍ വിതരണ കാര്യത്തില്‍ കൊണ്ടുവരാനായി ഒരുങ്ങൂന്നത്‌. നിലവില്‍ നിരവധി ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നടന്നുവരുന്ന രീതികള്‍ പഠിക്കാനും നടപ്പില്‍ വരുത്താനുമായി വിദഗ്‌ദ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. റജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ മുഴുവന്‍ ആധുനിക സാങ്കേതിക വിദ്യയുടെ പരിധിയിലാക്കും. ഡോക്യുമെന്റുകള്‍ ഡിജിറ്റലൈസ്‌ ചെയ്യുന്നതിന്‌ പുറമേ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റേണല്‍ വിജിലന്‍സ്‌ വിഭാഗത്തെ രൂപീകരിക്കും. പ്രോസിക്യൂഷന്‍ അധികാരമുള്ള ഒരു ജൂറിയായിരിക്കും ഇത്‌. സ്‌റ്റാമ്പ്‌ ഡ്യൂട്ടി 1000 രുപയാക്കി ഉയര്‍ത്തും. ഇതിന്‌ പുറമേ സപ്ലൈകോ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. സംസ്‌ഥാനത്ത്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന 13 മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റാക്കി പരിഷ്‌ക്കരിക്കുന്നെും അദ്ദേഹം വ്യക്‌തമാക്കി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

You start with $25 in your VirtaPay account and it's free.Join Now Paybox!

Cricket News NDTV

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
instaptr.com
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത

ADvertisement Area